കുലുക്കവും തീപ്പെട്ടിയുടെ കിലുക്കവും കണ്ടു പുറത്തു വന്ന ഗായകൻ ആരായിരുന്നു?
ചോള സമ്രാജ്യത്തിലെ യുവ രാജൻ വിധൂഷക പ്രസാദൻ!
ചോള സമ്രാജ്യത്തിലെ യുവ രാജൻ വിധൂഷക പ്രസാദൻ!
നൃത്തം കണ്ട് സന്തോഷം അടക്കാൻ വയ്യാതെ സുന്ദരിക്കുട്ടിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച വിധൂഷകനെ ഫടന്മാർ പിടിച്ചു കെട്ടിയിട്ടു.
പാട്ടു തീർന്നിട്ടും ഡാൻസ് നിർത്താത്ത കുമാരി ബഹളം കേട്ടു തിരിഞ്ഞു നോക്കി.
പാട്ടു തീർന്നിട്ടും ഡാൻസ് നിർത്താത്ത കുമാരി ബഹളം കേട്ടു തിരിഞ്ഞു നോക്കി.
ഓ നോ... പകൽക്കിനാവിന്റെ വിശ്വരൂപം കണ്ടു (നാണം കൊണ്ടാണോ എന്നറിയില്ല) തീപ്പെട്ടി ഉടൻ തന്നെ ബോധം കെട്ടു വീണു.
രാജാധിരാജന്മാർ വീണ്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു. ചളുകാപുരി അനാഥമാകുമോ? ഈശ്വരന്മാരേ....
ഒടുവിൽ അവർ ആ കടുംകൈയ്ക്കു തയ്യാറായി. ഗതിയില്ലാത്തതു കൊണ്ടും വിധൂഷകനു വേറെ പണിയില്ലാത്തതു കൊണ്ടും കുമാരിയേയും കാളവണ്ടിയേയും ദാനം ചെയ്യാൻ അവർ തീരുമാനിച്ചു.
തീപ്പെട്ടിയുടെ ചിരിക്കുടുക്ക പോലുള്ള മുഖത്ത് പനിനീരു തളിച്ചു. പെട്ടി ഞെട്ടി. ഫടന്മാർ കൈകൊട്ടി.
കുമാരിയ്ക്കു പരിസരബോധം വരുന്നതിനു മുന്നേ ആ
വിവാഹം മംഗളമായി നടന്നു...
അതിനിടെയിൽ പള്ളിസദ്യയ്ക്കുള്ള തിരക്കിനിടയിൽ ആരൊക്കെയോ വൺസ് മോർ വാണ്ട്സ് മോർ വാണ്ട്സ് മോര് (ടേയ്, മോരു കൊണ്ടു വാടേയ്) എന്നു കൂവി.
അതു തന്റെ ഫാൻസ് ആണെന്നു വിചാരിച്ച യുവരാജൻ മണ്ഡപത്തിൽ വെച്ചു വീണ്ടും പാട്ടു തുടങ്ങി.
വിധൂഷകൻ പാടുന്നു തീപ്പെട്ടി ആടുന്നു
പാടുന്നു ആടുന്നു
പാടുന്നു ആടുന്നു
അങ്ങനെ പാടി ആടി പാടാടി പാടാടി അവരൊന്നിച്ചു.
ഇതു കണ്ട് ധന്യരായ ചളുവർ തിരുമേനിയും, ചുള്ളധൂമകേസരാജവും സന്തോഷം സഹിക്കൻ വയ്യാതെ ഓടി രക്ഷപ്പെട്ടു..
രാജാധിരാജന്മാർ വീണ്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു. ചളുകാപുരി അനാഥമാകുമോ? ഈശ്വരന്മാരേ....
ഒടുവിൽ അവർ ആ കടുംകൈയ്ക്കു തയ്യാറായി. ഗതിയില്ലാത്തതു കൊണ്ടും വിധൂഷകനു വേറെ പണിയില്ലാത്തതു കൊണ്ടും കുമാരിയേയും കാളവണ്ടിയേയും ദാനം ചെയ്യാൻ അവർ തീരുമാനിച്ചു.
തീപ്പെട്ടിയുടെ ചിരിക്കുടുക്ക പോലുള്ള മുഖത്ത് പനിനീരു തളിച്ചു. പെട്ടി ഞെട്ടി. ഫടന്മാർ കൈകൊട്ടി.
കുമാരിയ്ക്കു പരിസരബോധം വരുന്നതിനു മുന്നേ ആ
വിവാഹം മംഗളമായി നടന്നു...
അതിനിടെയിൽ പള്ളിസദ്യയ്ക്കുള്ള തിരക്കിനിടയിൽ ആരൊക്കെയോ വൺസ് മോർ വാണ്ട്സ് മോർ വാണ്ട്സ് മോര് (ടേയ്, മോരു കൊണ്ടു വാടേയ്) എന്നു കൂവി.
അതു തന്റെ ഫാൻസ് ആണെന്നു വിചാരിച്ച യുവരാജൻ മണ്ഡപത്തിൽ വെച്ചു വീണ്ടും പാട്ടു തുടങ്ങി.
വിധൂഷകൻ പാടുന്നു തീപ്പെട്ടി ആടുന്നു
പാടുന്നു ആടുന്നു
പാടുന്നു ആടുന്നു
അങ്ങനെ പാടി ആടി പാടാടി പാടാടി അവരൊന്നിച്ചു.
ഇതു കണ്ട് ധന്യരായ ചളുവർ തിരുമേനിയും, ചുള്ളധൂമകേസരാജവും സന്തോഷം സഹിക്കൻ വയ്യാതെ ഓടി രക്ഷപ്പെട്ടു..
തീപ്പെട്ടിയും വിധൂഷകനും പിന്നുള്ള കാലം പാടാടി പാടാടി ജീവിച്ചു.
ഈ കഥയിലെ ജീവിച്ചു ചിരിക്കുന്നതോ മരിച്ച് ചിരിക്കുന്നതോ ആയ ആരുടെയെങ്കിലും സാമ്യമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് നിങ്ങളുടെ തോന്ന്യാസം മാത്രം ആണെന്നു വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു.
6 comments:
sho! kadha theertho???athey ningalkku full time kadha-kartoon panni cheyyan meley? inganey poyal vayanakaar enthu cheyum :(
kidooo ketto/..:)
ningal randum kalakki..
kalyaanam kalakki ennaano udheshichathu :D.... anywayz thanx :)
chullanum challuvanum kalakki...
but katha pettenu theernupoyi...kurachum kuudi suspense ellam venamayrunnu!!!
:)
thanq thanq!
kettinu mumbe theerande kettukadha? :) kooduthal suspense-um athil kooduthal chalu-vumaayi matoru kadhayil kaanaam!
ഹോന്നാംതരം..ഹൊന്നാംതരം .. എന്തോരു കഥ ..ഇതെന്തരു കഥ ..കിടിലോല്‍ കിടിലന്‍ ..കിക്കിടിലന്‍ ..
Post a Comment